വെനസ്വേല ഇരട്ട ഭൂകമ്പം; മരണനിരക്ക് ഉയരുന്നു. 2,595 മരണം സ്ഥിരീകരിച്ചു

 
venezule


വെനസ്വേല: വെനസ്വേലയില്‍ ജൂണ്‍ 24 നുണ്ടായ ഇരട്ടഭൂകമ്പത്തില്‍ മരണനിരക്ക് ഉയരുകയാണ്. ഇരട്ട ഭൂകമ്പത്തില്‍ ഔദ്യോഗികമായി 2,595 മരണം സ്ഥിരീകരിച്ചു.


 12,000 ല്‍ അധികം പേര്‍ ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ്. യന്ത്രസാമഗ്രികളുടെ അഭാവം മൂലം രക്ഷാപ്രവര്‍ത്തനം പലയിടത്തും ഇപ്പോഴും വഴിമുട്ടിയിരിക്കുകയാണ്. പലയിടങ്ങളിലും കയറും കരങ്ങളും ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങള്‍ നാട്ടുകാര്‍ നീക്കം ചെയ്യുന്നത്.


പതിനായിരക്കണക്കിനു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതിനിടെ, വെനസ്വേലയിലേക്കായി പതിനായിരം ബോഡി ബാഗുകള്‍ എത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. 

അത്ഭുതകരമായ പല രക്ഷപ്പെടലുകളുടെ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആറു ദിവസത്തിനുശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെട്ട രണ്ടു വയസ്സുകാരന്‍ അത്ഭുതമായി ജോര്‍ദാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരാണ് ഇവനെ രക്ഷപ്പെടുത്തിയത്. 


വെനസ്വേലയ്ക്കായി സ്റ്റാര്‍ലിങ്കിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് സേവനം സൗജന്യമായി ലഭ്യമായി ഇലോണ്‍ മസ്‌ക്കിന്റെ സ്പേസ് എക്സ് ലഭ്യമാക്കുന്നത് വിവരങ്ങള്‍ എളുപ്പത്തില്‍ കൈമാറുന്നതിനായി സഹായിക്കുന്നുണ്ട്.

Tags

Share this story

From Around the Web