1980-99 കാലഘട്ടത്തിൽ ജനിച്ചവരുടേത് ഒരുപാടു പ്രത്യേകതകൾ നിറഞ്ഞ ഭാഗ്യം ചെയ്ത തലമുറ, കമ്പ്യൂട്ടർ യുഗം വളർന്നതും മൊബൈൽ ടെക്നോളജി വളർന്നതും ആ കാലഘട്ടത്തിൽ
Updated: Jun 22, 2025, 14:30 IST

1980-99 കാലഘട്ടത്തിൽ ജനിച്ചവരെ കുറിച്ചാണ്, ഞാനും ആ കാലഘട്ടത്തിൽ ജനിച്ചത് കൊണ്ട് അഭിമാനത്തോടെയാണ് ഇതെഴുതുന്നത്
ഒരുപാടു പ്രത്യേകതകൾ നിറഞ്ഞ ഭാഗ്യം ചെയ്ത ഒരു തലമുറയാണ് ഞങ്ങളുടേത്.
5 വയസ്സ് വരെ അംഗനവാടിയിൽ പോയത് നമ്മൾ മാത്രമാണു.
നാലാംക്ലാസ് വരെ നിക്കർ ഇട്ട് സ്കൂളിൽ പോയത്.
മഴക്കാലത്ത് ഓവുചാലിൽ നിന്ന് മീൻ കുട്ടികളെയും തവള പൊട്ടലുകളെയും പിടിച്ച് കുപ്പിയിൽ ആക്കി വീട്ടിൽ വെച്ചത്.
പീടികയിൽ മിട്ടായി ഭരണികളിൽ കവർ ഇല്ലാത്ത മിട്ടായികൾ മാത്രം ഉണ്ടായിരുന്നത്.
മാഷിന്റെ അടുത്ത് നിന്ന് നുള്ളും അടിയും വാങ്ങാൻ ഭാഗ്യമുണ്ടായവർ.
90% പേർക്കും നീന്താൻ അറിയുന്ന കാലഘട്ടo.
സോഡ വാങ്ങാൻ 10 പൈസകൾ ഒരുക്കൂട്ടി 1 രൂപയാവാൻ കാത്ത് നിൽകുന്ന ജീരക സോഡ ആഡബരമായൊരുകാലം
ടീവിയിൽ ക്ലിയർ കൂട്ടാൻ ഓട്ടിൻപ്പുറത്ത് കയരി ഏരിയൽ തിരിച്ച് തിരിച് മടുത്തിരുന്ന കാലം.
ക്രിക്കറ്റ് മാച്ച് ഡി ഡി2 വിൽ മാത്രം.നീളം കൂടിയ മുളയിൽ ആന്റിന വെച്ചു കെട്ടി ഉയർത്തി ഫുൾ കുത്ത് കുത്തുള്ള ഡിസ് പ്ലേ ആയിട്ടും ആവേശത്തോടെ 50 ഓവർ മാച്ച് ഫുൾ കണ്ടവർ.
സൈക്കിൾ വാടകക്കെടുത്ത്‌അവധി ദിവസം കറങ്ങിയവർ.
മഴക്കാലത്ത് ഹവായ് ചെരുപ്പിട്ട് നടന്ന് യൂണിഫോമിന്റെ പിന്നിൽ ചളി കൊണ്ട് ഡിസൈൻ ഉണ്ടാക്കിയവർ.
ഹവായ് ചെരുപ്പ് മാറ്റി പ്ലാസ്റ്റിക്ക് ചെരുപ്പ് കിട്ടാൻ കൊതിച്ച കൗമാരം.
നീളൻ കുട മാറ്റി മടക്കുന്ന കുട കിട്ടാൻ കൊതിച്ചത്.
കല്ല്യാണത്തിനു വരന്റെ/വധുവിന്റെ വീട്ടിലെക്ക് പോവുമ്പോൾ ജീപ്പിന്റെ പുറകിൽ തൂങ്ങി നിന്ന് പോവുമ്പോഴുള്ള നിർവൃതി.
മുറ്റത്ത് ചക്ര വണ്ടി ഉരുട്ടി കളിച്ചും പമ്പരം കറക്കിയും ഗോട്ടി കളിച്ചും വളർന്ന ഞങ്ങളുടെ ബാല്യം വളരെ പെട്ടെന്ന് തന്നെ വീഡിയോഗെയിമുകളിലേക്കുംതാമസിയാതെ കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വെയറി ലേക്കുംമാറി.
ബാലരമയും ബാലബൂമിയും വായിച്ചു വളർ ന്ന ഞങ്ങളുടെ ഇടയിലേക്കാണ് ശക്തിമാനും, സ്‌പൈഡർമനും കടന്നു വന്നത്.
സച്ചിനെയും ഗാംഗുലിയെയും അനുകരിച്ചു ക്രിക്കറ്റ് കളിച്ചതും ഞങ്ങളാണ്.
ഇംഗ്ലീഷ് ആൾഫബറ്റുകൾക്ക്മുന്നേ മലയാളം അക്ഷരമാല പഠിക്കാൻ അവസരം ലഭിച്ച അവസാന തലമുറ ഒരുപക്ഷെ ഞങ്ങളുടെതാകും.
റേഡിയോയിൽ വരുന്ന പാട്ടുകൾ ക്യാസറ്റുകളിൽ അവസാനമായി റെക്കോർഡ് ചെയ്തതും ഞങ്ങളായിരിക്കും.
ആ റേഡിയോ പിന്നെ വാക്മനും, ഐപാഡ് എന്നിങ്ങനെ വഴിമാറിയത് ചരിത്രം.
കമ്പ്യൂട്ടർ യുഗം വളർന്നതും മൊബൈൽ ടെക്നോളജി വളർന്നതും ഞങ്ങൾക്കൊപ്പമായിരുന്നു.
ഡിജിറ്റൽ കളർ ഫോണുകളിൽ ബാല്യവും, ജാവ സിമ്പയെൻ ഫോണുകളിൽ കൗമാരവും, ആഡ്രോയ്ഡ് വിൻഡോസ് ഫോണുകളിൽ യവ്വനവും ഞങ്ങൾ ആസ്വദിച്ചു.
ഞായറാഴ്ചകളിൽ വൈകുന്നേരം തൊട്ടടുത്ത വീട്ടിൽ പോയി കണ്ടിരുന്ന ടിവി സ്വന്തം വീടുകളിലേക്കും കമ്പ്യൂട്ടർ കളിലേക്കും ക് പിന്നെ ടാബ്ലെറ്റ്‌കളിലേക്കും വഴിമാറിയത് വളറെ പെട്ടന്നായിരുന്നു..
പഠിക്കുന്ന സമയങ്ങളിൽ തൊട്ടടുത്ത ബെഞ്ചിൽ ഇരിക്കുന്ന പെൺകുട്ടിയോട് തോന്നിയ പ്രണയം ആദ്യം പ്രണയലേഖനങ്ങളിലൂടെയും വളരെ പെട്ടെന്ന് തന്നെ SMSകളിലൂടെയും കൈമാറാൻ സാതിച്ചത് ഞങ്ങൾ ക്കാണ്.
ബുക്ക് നോക്കിയും ഗൂഗിൾ നോക്കിയും ഞങ്ങൾ പഠിച്ചു ആദ്യം പേപ്പറു കളിലും പിന്നീട് കമ്പ്യൂട്ടർ കളിലും പരീക്ഷ എഴുതി.
വളരെയേറെ മാറ്റങ്ങൾ കണ്ടു വളർ ന്നതാണ് ഞങ്ങളുടെ ഈ തലമുറ.
അതുകൊണ്ട് തന്നെ അഭിമാനത്തോടെ ഞാൻ പറയും.
പോസ്റ്റ് കടപ്പാട്
ഒരുപാടു പ്രത്യേകതകൾ നിറഞ്ഞ ഭാഗ്യം ചെയ്ത ഒരു തലമുറയാണ് ഞങ്ങളുടേത്.
5 വയസ്സ് വരെ അംഗനവാടിയിൽ പോയത് നമ്മൾ മാത്രമാണു.
നാലാംക്ലാസ് വരെ നിക്കർ ഇട്ട് സ്കൂളിൽ പോയത്.
മഴക്കാലത്ത് ഓവുചാലിൽ നിന്ന് മീൻ കുട്ടികളെയും തവള പൊട്ടലുകളെയും പിടിച്ച് കുപ്പിയിൽ ആക്കി വീട്ടിൽ വെച്ചത്.
പീടികയിൽ മിട്ടായി ഭരണികളിൽ കവർ ഇല്ലാത്ത മിട്ടായികൾ മാത്രം ഉണ്ടായിരുന്നത്.
മാഷിന്റെ അടുത്ത് നിന്ന് നുള്ളും അടിയും വാങ്ങാൻ ഭാഗ്യമുണ്ടായവർ.
90% പേർക്കും നീന്താൻ അറിയുന്ന കാലഘട്ടo.
സോഡ വാങ്ങാൻ 10 പൈസകൾ ഒരുക്കൂട്ടി 1 രൂപയാവാൻ കാത്ത് നിൽകുന്ന ജീരക സോഡ ആഡബരമായൊരുകാലം
ടീവിയിൽ ക്ലിയർ കൂട്ടാൻ ഓട്ടിൻപ്പുറത്ത് കയരി ഏരിയൽ തിരിച്ച് തിരിച് മടുത്തിരുന്ന കാലം.
ക്രിക്കറ്റ് മാച്ച് ഡി ഡി2 വിൽ മാത്രം.നീളം കൂടിയ മുളയിൽ ആന്റിന വെച്ചു കെട്ടി ഉയർത്തി ഫുൾ കുത്ത് കുത്തുള്ള ഡിസ് പ്ലേ ആയിട്ടും ആവേശത്തോടെ 50 ഓവർ മാച്ച് ഫുൾ കണ്ടവർ.
സൈക്കിൾ വാടകക്കെടുത്ത്‌അവധി ദിവസം കറങ്ങിയവർ.
മഴക്കാലത്ത് ഹവായ് ചെരുപ്പിട്ട് നടന്ന് യൂണിഫോമിന്റെ പിന്നിൽ ചളി കൊണ്ട് ഡിസൈൻ ഉണ്ടാക്കിയവർ.
ഹവായ് ചെരുപ്പ് മാറ്റി പ്ലാസ്റ്റിക്ക് ചെരുപ്പ് കിട്ടാൻ കൊതിച്ച കൗമാരം.
നീളൻ കുട മാറ്റി മടക്കുന്ന കുട കിട്ടാൻ കൊതിച്ചത്.
കല്ല്യാണത്തിനു വരന്റെ/വധുവിന്റെ വീട്ടിലെക്ക് പോവുമ്പോൾ ജീപ്പിന്റെ പുറകിൽ തൂങ്ങി നിന്ന് പോവുമ്പോഴുള്ള നിർവൃതി.
മുറ്റത്ത് ചക്ര വണ്ടി ഉരുട്ടി കളിച്ചും പമ്പരം കറക്കിയും ഗോട്ടി കളിച്ചും വളർന്ന ഞങ്ങളുടെ ബാല്യം വളരെ പെട്ടെന്ന് തന്നെ വീഡിയോഗെയിമുകളിലേക്കുംതാമസിയാതെ കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വെയറി ലേക്കുംമാറി.
ബാലരമയും ബാലബൂമിയും വായിച്ചു വളർ ന്ന ഞങ്ങളുടെ ഇടയിലേക്കാണ് ശക്തിമാനും, സ്‌പൈഡർമനും കടന്നു വന്നത്.
സച്ചിനെയും ഗാംഗുലിയെയും അനുകരിച്ചു ക്രിക്കറ്റ് കളിച്ചതും ഞങ്ങളാണ്.
ഇംഗ്ലീഷ് ആൾഫബറ്റുകൾക്ക്മുന്നേ മലയാളം അക്ഷരമാല പഠിക്കാൻ അവസരം ലഭിച്ച അവസാന തലമുറ ഒരുപക്ഷെ ഞങ്ങളുടെതാകും.
റേഡിയോയിൽ വരുന്ന പാട്ടുകൾ ക്യാസറ്റുകളിൽ അവസാനമായി റെക്കോർഡ് ചെയ്തതും ഞങ്ങളായിരിക്കും.
ആ റേഡിയോ പിന്നെ വാക്മനും, ഐപാഡ് എന്നിങ്ങനെ വഴിമാറിയത് ചരിത്രം.
കമ്പ്യൂട്ടർ യുഗം വളർന്നതും മൊബൈൽ ടെക്നോളജി വളർന്നതും ഞങ്ങൾക്കൊപ്പമായിരുന്നു.
ഡിജിറ്റൽ കളർ ഫോണുകളിൽ ബാല്യവും, ജാവ സിമ്പയെൻ ഫോണുകളിൽ കൗമാരവും, ആഡ്രോയ്ഡ് വിൻഡോസ് ഫോണുകളിൽ യവ്വനവും ഞങ്ങൾ ആസ്വദിച്ചു.
ഞായറാഴ്ചകളിൽ വൈകുന്നേരം തൊട്ടടുത്ത വീട്ടിൽ പോയി കണ്ടിരുന്ന ടിവി സ്വന്തം വീടുകളിലേക്കും കമ്പ്യൂട്ടർ കളിലേക്കും ക് പിന്നെ ടാബ്ലെറ്റ്‌കളിലേക്കും വഴിമാറിയത് വളറെ പെട്ടന്നായിരുന്നു..
പഠിക്കുന്ന സമയങ്ങളിൽ തൊട്ടടുത്ത ബെഞ്ചിൽ ഇരിക്കുന്ന പെൺകുട്ടിയോട് തോന്നിയ പ്രണയം ആദ്യം പ്രണയലേഖനങ്ങളിലൂടെയും വളരെ പെട്ടെന്ന് തന്നെ SMSകളിലൂടെയും കൈമാറാൻ സാതിച്ചത് ഞങ്ങൾ ക്കാണ്.
ബുക്ക് നോക്കിയും ഗൂഗിൾ നോക്കിയും ഞങ്ങൾ പഠിച്ചു ആദ്യം പേപ്പറു കളിലും പിന്നീട് കമ്പ്യൂട്ടർ കളിലും പരീക്ഷ എഴുതി.
വളരെയേറെ മാറ്റങ്ങൾ കണ്ടു വളർ ന്നതാണ് ഞങ്ങളുടെ ഈ തലമുറ.
അതുകൊണ്ട് തന്നെ അഭിമാനത്തോടെ ഞാൻ പറയും.
പോസ്റ്റ് കടപ്പാട്